--------------------------------------
''മുറിഞ്ഞും, വീണും-
തളര്‍ന്നും ,തകര്‍ന്നും
തഴമ്പ് തീര്‍ക്കുന്നൊരു
മരവിപ്പ് .
കാലമാം
ഒഴുക്കിലറിയാം ;
കൈപിടിയില്‍
ഊര്‍ന്നു പോകുമേതു
പുല്കൊടിയും ..
ഒറ്റയൊറ്റക്കു
നാമെന്നും ,
പിന്നെ,
അതിഥിയായെത്തുമീ
ചെറു ചിരിയും .''
----------------------------------------